നൈറ്റ് പെട്രോളിങ്ങിന് പോയ പോലീസുകാരോട് ഈ യുവാവ് ചെയ്ത ക്രൂ.രത കണ്ടോ…

കേരളത്തിൽ ഏറെ കോലിളക്കം സൃഷ്ടിച്ച ഒരു കുറ്റവാളിയെ വലയിലാക്കിയതിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്.. 2012ലാണ് ഈ സംഭവം നടക്കുന്നത്.. കോട്ടയം ജില്ലയിലെ ദമ്പതികൾ ആയിരുന്നു മണിയൻപിള്ളയും സംഗീതയും.. കേരള പോലീസിൽ ഡ്രൈവറായിട്ട് ജോലി ചെയ്യുകയായിരുന്നു മണിയൻപിള്ള.. ഇദ്ദേഹത്തിന് രണ്ടു പെൺകുട്ടികളാണ് മക്കളായിട്ടുള്ളത്.. അതുപോലെതന്നെ.

   

ഇദ്ദേഹത്തിന് തൻറെ കുടുംബം എന്നു പറഞ്ഞാൽ വളരെ ജീവനായിരുന്നു.. മിക്ക ഡ്യൂട്ടി സമയങ്ങളിലും നൈറ്റ് പെട്രോളിങ് ഡ്യൂട്ടി ഈ മണിയൻപിള്ളയ്ക്ക് ലഭിക്കുമായിരുന്നു.. അങ്ങനെയിരിക്കെ 2012 ജൂൺ മാസം 22 ആം തീയതി പതിവുപോലെ നൈറ്റ് പെട്രോളിങ്ങിന് മണിയൻപിള്ള ജീപ്പും ആയിട്ട് ഇറങ്ങി.. അദ്ദേഹത്തിൻറെ കൂടെ എ എസ് ഐ ജോയിയും ഉണ്ടായിരുന്നു.. കവലയിൽ വണ്ടി നിർത്തി വാഹന പരിശോധനയ്ക്ക്.

ആയിട്ട് ഇവർ വണ്ടിയിൽ നിന്നും പുറത്തിറങ്ങി.. കുറച്ചുനേരം വാഹനങ്ങൾ എല്ലാം പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വെള്ള മാരുതി വാൻ അതിലെ വന്നു.. ഇവർ ആ വാനിന് നേരെ കൈകൾ കാണിച്ചു അതിനുശേഷം വണ്ടിയിൽ നിന്ന് പുറത്തിറങ്ങാൻ പറഞ്ഞു.. എവിടേക്ക് പോകുകയാണ് എന്ന് ചോദിച്ചപ്പോൾ ഹോസ്പിറ്റലിലേക്ക് ആണ് എന്നായിരുന്നു മറുപടി.. അദ്ദേഹത്തോട് ഐഡന്റിറ്റി കാർഡ് കാണിക്കാൻ പറഞ്ഞു..

അദ്ദേഹം പറഞ്ഞു ഞാൻ ഐഡന്റിറ്റി കാർഡ് എടുത്തിട്ടില്ല വീട്ടിലാണ്.. ശരി എന്നാൽ പിന്നെ നിങ്ങളുടെ വണ്ടിയുടെ ആർസി ബുക്കും രേഖകളും കാണിച്ചുതരൂ പറഞ്ഞപ്പോൾ അദ്ദേഹം വീണ്ടും മറുപടി പറഞ്ഞു അത് ഞാൻ എടുത്തിട്ടില്ല വീട്ടിൽ തന്നെ വെച്ച് മറന്നു പോയി ഹോസ്പിറ്റലിൽ വേഗത്തിൽ വന്നതുകൊണ്ട് അതൊന്നും ഞാൻ എടുത്തില്ല.. മണിയൻപിള്ളയ്ക്കും എ എസ് ഐ ക്കും ഇദ്ദേഹത്തിൻറെ വാക്കുകൾ കേട്ടപ്പോൾ എന്തോ ഒരു സംശയം തോന്നി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….