വാര്യത് ഇന്ദുവിന് വൈറ്റിൽ ഉണ്ടെന്നും ഉമ്മറത്ത് ആരുടെയോ സ്വരം ഉയർന്നതും വീറോടെ ആയിരുന്നു വൈശാഖൻ അവിടേക്ക് നടന്നത്.. എന്താ അമ്മാവാ വന്നുവന്ന് നിങ്ങൾക്ക് എന്തും പറയാം എന്നാണോ.. അമർഷത്തോടെ ആയിരുന്നു കൃഷ്ണൻ മേനോന്റെ അടുത്ത് വൈശാഖന്റെ ശബ്ദം ഉയർന്നത്.. നിനക്ക് സംശയമുണ്ടെങ്കിൽ വാരിയത് പോയി നോക്കടോ.. ചെന്ന് അവളോട് തന്നെ നേരിട്ട് അന്വേഷിക്കു.. ഞാൻ പലതവണ പറഞ്ഞതാണ്.
ഒരു പരഗതിയും ഇല്ലാത്ത തീരെ ദാരിദ്ര്യം പിടിച്ച ഒരു തറവാട്ടിൽ നിന്ന് ഒരു പെണ്ണിനെ മോഹിക്കരുത് എന്ന്.. എന്നിട്ട് ഇപ്പോൾ എന്തായി.. ഇപ്പോൾ ആരുടെയോ കൂടെ അവൾ… മതി നിർത്തു.. ഇവിടുന്ന് ഇപ്പോൾ തന്നെ എല്ലാവരും ഇറങ്ങണം ഇനി ഇന്ദുവിനെ കുറിച്ച് ഒരു അക്ഷരം ആരും മിണ്ടിപ്പോകരുത്..കേമം ആയിരിക്കുന്നു സുഭദ്ര.. ഒരു പെണ്ണിനു വേണ്ടി നിൻറെ മകൻ കുടുംബക്കാരെ എല്ലാവരെയും തള്ളിപ്പറയുന്നു.. നീ ചെന്ന് അന്വേഷിക്കേണ്ട എല്ലാം എന്നിട്ട് നേരിട്ട് എല്ലാം അറിഞ്ഞു മനസ്സിലാക്ക്.
വൈശാഖന് ഇന്നുവരെ ഒരു അബദ്ധവും പറ്റിയിട്ടില്ല ആ ഒരു ബോധം ഉള്ളടത്തോളം കാലം നിങ്ങൾ പറഞ്ഞ വിഡ്ഢിത്തത്തിന്റെ സത്യാവസ്ഥ അറിയാൻ എനിക്ക് അങ്ങോട്ട് പോകേണ്ട കാര്യമില്ല.. അത്രയും പറഞ്ഞുകൊണ്ട് ശാന്തനായി ആണ് വൈശാഖൻ അകത്തേക്ക് കയറിപ്പോയത്.. തൻറെ പ്രണയത്തോടുള്ള വിശ്വാസവും ഇന്ദു എന്ന പെണ്ണിനോടുള്ള സ്നേഹവും… വൈശാഖ് എന്ന ഉമ്മർത്തു നിന്ന് കേട്ട ഗൗതമിന്റെ വെളിയിൽ പതിവില്ലാത്ത ഒരു ഇടർച്ച ശ്രദ്ധിച്ചുകൊണ്ടാണ് വൈശാഖൻ പുറത്തേക്ക് വന്നത്.. വേഗത്തിൽ ഓടി വന്ന അവൻറെ മുഖത്ത് കൂടുതൽ സങ്കടവും പരിഭ്രമവും ഉണ്ടായിരുന്നു..
എന്താ ഗൗതമ ഇന്ദുവിന്റെ വിവാഹം ഉറപ്പിച്ചോ.. നാളെയാണ് കല്യാണം അതും അമ്പാടിയിലെ ആ ഭ്രാന്തനും ആയിട്ട്.. എടാ… കിതച്ചുകൊണ്ട് പറയുന്ന ഗൗതമിന്റെ ഷർട്ടിൽ കോളറിൽ ആയിരുന്നു വൈശാഖിന്റെ പിടി ആദ്യം വീണത്.. എടാ സത്യമാണ് കാര്യങ്ങൾ സിദ്ധുവേട്ടൻ പറഞ്ഞിട്ടാണ് ഞാൻ അറിയുന്നത്.. ഇന്ദു എല്ലാകാര്യങ്ങൾക്കും മൗനമായി നിന്നു കൊടുക്കുകയാണ്.. നീ എന്തായാലും ഒന്ന് പോയി ചെല്ലടാ.. അവൾ നിന്നെ കണ്ടാൽ നിൻറെ അടുത്തേക്ക് ഓടി വരും.. കേട്ട് കാര്യങ്ങൾ സത്യമാണോ അല്ലെങ്കിൽ നുണയാണോ എന്ന് അറിയില്ല പക്ഷേ ഹൃദയത്തിൻറെ ഉള്ളിൽ ആരോ ഒരു കത്തികൊണ്ട് കുത്തുന്നത് പോലെ ഒരു വേദന.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…